Category: എം.ടി. വാസുദേവന്‍നായര്‍

0

പൂര്‍വസൂരികളെ വണങ്ങി എം.ടി. വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി

കോഴിക്കോട്: പൂര്‍വസൂരികളായ എഴുത്തുകാരെ പ്രണമിച്ച് എം.ടി. വാസുദേവന്‍നായര്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി. കോഴിക്കോട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി എം.ടിക്ക് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. ചങ്ങമ്പുഴയും വൈക്കം മുഹമ്മദ് ബഷീറും...

0

എന്റെ കഥ

മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന...

0

ഏകാകികളുടെ ശബ്ദം

ചിക്കാഗോ സണ്‍ടൈംസിന്റെ ആഴ്ചപ്പതിപ്പായ ‘മിഡ്‌വെസ്റ്റി’ന്റെ പത്രാധിപര്‍ മധ്യവയസ്‌കനാണ്. കാഴ്ചയ്ക്ക് ഡയലന്‍ തോമസ്സിനെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുക. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ ചെറുകഥയും കവിതയും പ്രസിദ്ധീകരിക്കാറില്ല.’ അവരുടെ എതിരാളികളായ ചിക്കാഗോ ഡെയ്‌ലി ന്യൂസിന്റെ ആഴ്ചപ്പതിപ്പിനുമില്ല ഈ ഏര്‍പ്പാട്....

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

സുകൃതം പിറന്ന നാള്‍

അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത്‌ ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത്‌ ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന്‌ അറിയാമെങ്കിലും ആശംസ നേരാന്‍...

0

അമരന്മാരുടെ ഗ്രാമത്തില്‍

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ എം.ടി. വാസുദേവന്‍നായര്‍ തന്നെയാണ്‌ ഒരിക്കല്‍ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിനെ അമരന്മാരുടെ നാട്‌ എന്നു വിശേഷിപ്പിച്ചത്‌. എം.ടിക്ക്‌ വയലാര്‍ അവാര്‍ഡ്‌ ലഭിച്ച സമയത്ത്‌ കൂടല്ലൂരില്‍ നാട്ടുകാരൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അത്‌. കുട്ടിക്കാലത്ത്‌...

0

എണ്‍പതിന്റെ നിറവില്‍ എംടി

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍...

0

എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി

എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വ‍ഴിയിലൂടെയുള്ള സഞ്ചാരമായി. കോ‍ഴിക്കോട്​ കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന്​ ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും...

0

സമയം അനുവദിക്കുകയാണെങ്കില്‍ ഇനിയും എഴുതും

ബാംഗ്ലൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖത്തില്‍ ജ്ഞാനപീഠ ജേതാവ് എം. ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വന്ന് നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമായി ഞാന്‍ പങ്കു വെക്കുന്നു. ഒരു നഗരത്തില്‍ നിന്നും...

0

വാക്കുകളുടെ വിസ്മയം

മഹതികളേ, മഹാന്മാരേ, ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ. ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ...

0

ഗ്രാമങ്ങളെക്കുറിച്ചെഴുതുന്നത് വൈകല്യമല്ല – എം.ടി. വാസുദേവന്‍ നായര്‍

ബാംഗ്ലൂര്‍: ഗ്രാമത്തെക്കുറിച്ചെഴുതുന്നത് തന്റെ വൈകല്യമല്ലെന്നും ജനിച്ചു വളര്‍ന്ന ദേശത്തു നിന്നാണ് കഥകളിലെ മിക്ക കഥാപാത്രങ്ങളെയും ലഭിച്ചതെന്നും എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പാലസ് ഗ്രൗണ്ട്‌സില്‍ നടക്കുന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍...

0

ഓര്‍മ്മകളുടെ നാലുകെട്ട്

ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന “കൂടല്ലൂരിന്റെ” പഴയ ഗ്രാമ നിറവിലേക്കാണ്‌. പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍ ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ കഥയും കഥാപാത്രങ്ങളും ഇന്നും...

0

എഴുതാതെ, പാടാതെ ഗാനങ്ങള്‍ വിരിയിച്ച എം ടി

വി ടി മുരളി എം ടി വാസുദേവന്‍നായര്‍ മലയാളിയുടെ എല്ലാമെല്ലാമായ കഥാകാരനാണ്. മലയാളിയുടെ മനസ്സില്‍ അദ്ദേഹം എന്നേ ഇടം നേടിക്കഴിഞ്ഞു. വാക്കുകളുടെ മേല്‍ ആധിപത്യം നേടിയ എഴുത്തുകാരനാണദ്ദേഹം. കഥയും നോവലും ചിന്തയും സിനിമയും എല്ലാം...

0

നിന്റെ ഓര്‍മ്മയ്ക്ക്‌ – എം.ടി. വാസുദേവൻ നായർ

ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ്‌ ‘നിന്റെ ഓര്‍മ്മയ്ക്ക്‌ ‘- എം.ടി ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി. ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ...