Category: എം.ടി. വാസുദേവന്‍നായര്‍
പുഴ വരളുന്നു, ഒരു സംസ്കാരവും
എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...
പൂക്കള്‍ മറഞ്ഞ കുന്നുകള്‍
ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...
മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍
കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...
എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക് പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക്...
എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍
കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...
എം.ടി എന്ന എഡിറ്റര്‍
മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നു പോയിട്ടില്ല. കെ.സി. നാരായണന്‍ പത്രാധിപക്കസേരയില്‍ ഇരുന്ന പുതുക്കത്തിലായിരുന്നു കന്നിക്കഥയുടെ പ്രത്യക്ഷപ്പെടല്‍. ആരാണ് ഈ...
ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം രണ്ട്
എന്റെ ബാല്യം നീന്തിത്തുടിച്ച കുമരനെല്ലൂരിലെ കുളങ്ങൾ മരിച്ചു പോയിരിക്കുന്നു..! മലായിലെ പണക്കാരൻ പടവുകൾ കെട്ടിയ ഈ കുളത്തിന് പായൽ മാറ്റി പടവുകൾ പണിയാൻ ഇനി ഏതു വിദേശിയാവും വരിക? അക്കിത്തം.. എനിക്ക് ഗുരു തുല്യൻ.....
മലയാളത്തിന്റെ മക്കൊണ്ടയായ കൂടല്ലൂരിലേക്ക്
ലത്തീഫ് പറമ്പില്‍ തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍...
ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം ഒന്ന്
നിറഞ്ഞു ഒഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ ? ഇതൊരു മരുപ്പറമ്പ് ആയി മാറിയിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിനു അപരിചിതമാണ് ഈ കാഴ്ച്ച. മണൽ കടത്തിന്റെ കോണ്‍വോയ് സിസ്റ്റം ആണ്...
ഓണ ഓര്‍മ്മകളില്‍ കഥാകാരന്‍ പഴയ കൂടല്ലൂരുകാരനായി
ഓണത്തിന്റെ ഓര്‍മ്മകള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കുരുന്നുകളുമായി പങ്കു വച്ചു. കോഴിക്കോട് പറമ്പില്‍ കടവ് എംഎഎം സ്‌കൂളിലെ കുട്ടികളാണ് ഉത്രാട ദിനത്തില്‍ മലയാളിയുടെ പ്രിയപ്പെട്ട എം ടിയെ കാണാനും ഓണ ഓര്‍മ്മകള്‍ ചോദിച്ചറിയാനും എത്തിയത്....
കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം
കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം തകര്‍ന്നുകൊണ്ടിരുന്ന നാലുകെട്ടുകളുടെ അകത്തളങ്ങളില്‍ പതിയിരുന്ന ഇരുട്ടും അമര്‍ത്തിപ്പിടിച്ച തേങ്ങലുകളും. ദാരിദ്യ്രത്തിനും കഷ്ടപ്പാടുകള്‍ക്കുമൊപ്പം നിനച്ചിരിക്കാതെ എത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍. തെറ്റിദ്ധാരണമൂലം ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹത്തിന്റെ നിലാവുപരത്തി എന്നെന്നും ഹൃദയത്തിന്റെ കൂട്ടുകാരനാകുന്ന...
Recent Comments