Category: എം.ടി. വാസുദേവന്‍നായര്‍

0

മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...

0

എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക്‌ പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക്...

0

എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍

കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...

0

എം.ടി എന്ന എഡിറ്റര്‍

മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നു പോയിട്ടില്ല. കെ.സി. നാരായണന്‍ പത്രാധിപക്കസേരയില്‍ ഇരുന്ന പുതുക്കത്തിലായിരുന്നു കന്നിക്കഥയുടെ പ്രത്യക്ഷപ്പെടല്‍. ആരാണ് ഈ...

1

ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം രണ്ട്

എന്റെ ബാല്യം നീന്തിത്തുടിച്ച കുമരനെല്ലൂരിലെ കുളങ്ങൾ മരിച്ചു പോയിരിക്കുന്നു..! മലായിലെ പണക്കാരൻ പടവുകൾ കെട്ടിയ ഈ കുളത്തിന് പായൽ മാറ്റി പടവുകൾ പണിയാൻ ഇനി ഏതു വിദേശിയാവും വരിക? അക്കിത്തം.. എനിക്ക് ഗുരു തുല്യൻ.....

0

മലയാളത്തിന്റെ മക്കൊണ്ടയായ കൂടല്ലൂരിലേക്ക്

ലത്തീഫ് പറമ്പില്‍ തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍...

0

ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം ഒന്ന്

നിറഞ്ഞു ഒഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ ? ഇതൊരു മരുപ്പറമ്പ് ആയി മാറിയിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിനു അപരിചിതമാണ് ഈ കാഴ്ച്ച. മണൽ കടത്തിന്റെ കോണ്‍വോയ് സിസ്റ്റം ആണ്...

0

ഓണ ഓര്‍മ്മകളില്‍ കഥാകാരന്‍ പഴയ കൂടല്ലൂരുകാരനായി

ഓണത്തിന്റെ ഓര്‍മ്മകള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കുരുന്നുകളുമായി പങ്കു വച്ചു. കോഴിക്കോട് പറമ്പില്‍ കടവ് എംഎഎം സ്‌കൂളിലെ കുട്ടികളാണ് ഉത്രാട ദിനത്തില്‍ മലയാളിയുടെ പ്രിയപ്പെട്ട എം ടിയെ കാണാനും ഓണ ഓര്‍മ്മകള്‍ ചോദിച്ചറിയാനും എത്തിയത്....

0

കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം

കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം തകര്‍ന്നുകൊണ്ടിരുന്ന നാലുകെട്ടുകളുടെ അകത്തളങ്ങളില്‍ പതിയിരുന്ന ഇരുട്ടും അമര്‍ത്തിപ്പിടിച്ച തേങ്ങലുകളും. ദാരിദ്യ്രത്തിനും കഷ്ടപ്പാടുകള്‍ക്കുമൊപ്പം നിനച്ചിരിക്കാതെ എത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍. തെറ്റിദ്ധാരണമൂലം ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹത്തിന്റെ നിലാവുപരത്തി എന്നെന്നും ഹൃദയത്തിന്റെ കൂട്ടുകാരനാകുന്ന...

0

എം.ടി. പറഞ്ഞു, മമ്മൂട്ടി സഹായിച്ചു; സന്ദീപിന് തിരിച്ചുകിട്ടിയത് ജീവിതം

കോട്ടയം: എം.ടി.പറഞ്ഞത് തന്റെ അയല്‍വാസിയായ നിര്‍ധനയുവാവിന്റെ ജീവനുവേണ്ടി. മമ്മൂട്ടിയാവട്ടെ ഇതിഹാസ സാഹിത്യകാരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുടക്കിയത് രണ്ടു ലക്ഷം. ദേഹമാസകലം പൊള്ളലേറ്റ സന്ദീപിന് തിരിച്ചുകിട്ടിയതാകട്ടെ സ്വന്തം ജീവിതം. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇത്. പാലക്കാട് കുമ്പിടി...

0

ഉയരങ്ങളില്‍

മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വവും ഗാഢവുമായ ആത്മബന്ധമാണ് അക്കിത്തവും എം.ടി. വാസുദേവന്‍നായരും തമ്മിലുള്ളത്. അക്കിത്തത്തിന് മൂര്‍ത്തീദേവി സാഹിത്യ പുരസ്കാരം നല്‍കുന്നതിനു മുമ്പ് എം.ടി അദ്ദേഹത്തിന്‍െറ കാല്‍തൊട്ട് വന്ദിക്കുന്നതിന്‍െറ ചിത്രം ഇതിന്‍െറ മറ്റൊരു സാക്ഷ്യമാവുന്നു. എം.ടിയെക്കുറിച്ച്...

0

പി.സിയേട്ടന് സ്‌നേഹാദരങ്ങളോടെ

ഇ. സുധാകരന്‍ എം.ടി. വാസുദേവന്‍ നായര്‍ അച്ഛനെ പി.സിയേട്ടന്‍ എന്നും അമ്മയെ ദേവിയേടത്തി എന്നുമാണ് ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നതെന്ന് അമ്മ പറയാറുണ്ടായിരുന്നു. പിന്നീട്, എപ്പോഴോ അത് മാറി മി.പിസിയും ദേവകിയമ്മയുമായി. അമ്മക്കതില്‍ വലിയ തൃപ്തിയില്ലെന്ന് ഇക്കാര്യം...

0

ഭാഷാഭ്രാന്ത് വേണ്ട; സ്‌നേഹം മതി – എം.ടി

തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...